"രാജ്യം മുഴുവന്‍ താങ്കള്‍ക്കൊപ്പമുണ്ട്. ഭയത്തിന്റെ ഈ കാലത്ത താങ്കള്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. സര്‍, ഈ രാജ്യത്ത് എപ്പോഴെല്ലാം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം താങ്കളെപ്പോലുള്ളവര്‍ അത് ധീരതയോടെ നേരിട്ടിട്ടുണ്ട്-
മുസ്ലിം മതവിഭാഗത്തിലുള്ള ആളുകള്‍ ധരിക്കുന്ന തൊപ്പിയണിഞ്ഞുള്ള കെജ്രിവാളിന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മുന്‍പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനകളും ചേര്‍ത്തതാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപിന്നില്‍ ബിജെപിയാണെന്നാണ് എ എ പി ആരോപിക്കുന്നത്.
സംഭവത്തെതുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സംഭവം നടക്കുമ്പോള്‍ കെജ്‌റിവാളിനൊപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല.
ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്രരിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന
അരവിന്ദ് കേജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 നകം വിളിക്കണം. നേരിട്ട് വിളിക്കാന്‍ അസൌകര്യമുള്ളവര്‍ക്ക് എസ് എം എസ്, വാട്ട്സാപ്പ് എന്നിവ വഴി മുഖ്യമന്ത്രിയെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.